ഇടവം ഞാനങ്ങു വന്നുവല്ലോ എന്നോതി
വരണ്ടുണങ്ങിയ മണ്ണില്‍ ഒരു നേര്‍ത്ത ജലകണം വീഴ്ത്തി
എവിടെയോ പോയ് ഒളിച്ചു നീ ഗതിവേഗം
ഇരുട്ടുകൊണ്ടാതാ പകൽ തപ്പി തടയുന്നു ലോകം
എണീറ്റു, ഇന്നേരമത്രയും വെയിലേറ്റതില്ല.
പകൽ പന്ത്രണ്ടായെന്നതു നിശ്ചയം.
ഈ കൂരിരുൾ മറ നീക്കി കനിഞ്ഞു കൂടെ, നിനക്കൊന്ന്
എൻമേനിയാകെ ഉരുകിയൊലിപ്പിച്ചിടാതെ .....
വരണ്ടുണങ്ങിയ മണ്ണില്‍ ഒരു നേര്‍ത്ത ജലകണം വീഴ്ത്തി
എവിടെയോ പോയ് ഒളിച്ചു നീ ഗതിവേഗം
ഇരുട്ടുകൊണ്ടാതാ പകൽ തപ്പി തടയുന്നു ലോകം
എണീറ്റു, ഇന്നേരമത്രയും വെയിലേറ്റതില്ല.
പകൽ പന്ത്രണ്ടായെന്നതു നിശ്ചയം.
ഈ കൂരിരുൾ മറ നീക്കി കനിഞ്ഞു കൂടെ, നിനക്കൊന്ന്
എൻമേനിയാകെ ഉരുകിയൊലിപ്പിച്ചിടാതെ .....
No comments:
Post a Comment